നിരന്തരം മാറുന്ന ഈ പ്രപഞ്ചം ഒരു സ്രഷ്ടാവിനെക്കുറിച്ച് വാചാലമാവുന്നു. പൗരാണികവും ആധുനികവുമായ സിദ്ധാന്തങ്ങളവതരിപ്പിച്ച് ദൈവാസ്തിക്യത്തെ സലക്ഷ്യം സ്ഥാപിക്കുകയാണ് ലേഖകൻ
പണ്ഡിതനും എഴുത്തുകാരനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ കെ എ കെ ഫൈസിയുടെ വിയോഗം സുന്നി പ്രാസ്ഥാനിക കുടുംബത്തിന് നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചത്. ദർസ്-പ്രബോധന-സംഘടനാ തലങ്ങളിലെല്ലാം ശ്രദ്ധേയമായ സാന്നിദ്ധ്യമായിരുന്നു കുഞ്ഞു ഫൈസിയെന്ന ആ അസാമാന്യ പ്രതിഭ.
പ്രപഞ്ചത്തിന് തുടക്കമോ ഒടുക്കമോ ഇല്ലെന്ന് വിശ്വസിക്കാനാണ് ശാസ്ത്രലോകം താൽപര്യപ്പെടുന്നത്. കാരണം പ്രപഞ്ചം നിർമിക്കപ്പെട്ടതാണെങ്കിൽ തീർച്ചയായും അതിനുപിന്നിൽ ഒരു കാരണവുമുണ്ടാകും. അതോടുകൂടി അഭൗതികമായ ബാഹ്യശക്തിയുടെ ഇടപെടൽ അംഗീകരിക്കേണ്ടിവരും
നബിപാഠങ്ങൾ ജീവിതത്തിൽ പകർത്തലാണ് തിരുപ്പിറവിയാഘോഷത്തിൽ ഏറ്റവും പ്രധാനം. പുണ്യ റബീഇന്റെ പകലിരവുകളിൽ വിശ്വാസിയുടെ ആത്മ വിചാരങ്ങളെ തൊട്ടുണർത്തുന്ന ലേഖനം.
പകയിലേക്കും ശത്രുതയിലേക്കും നയിക്കുന്ന ആത്മാഭിമാനത്തിനപ്പുറം ഗോത്രാതീത സാഹോദര്യത്തിന് സ്ഥാനം നൽകുകയായിരുന്നു തിരുനബി. രാജ്യാതിർത്തികൾ ഭേദിച്ച പ്രവാചകരുടെ നയതന്ത്ര ആലോചനകളെ വിശകലനം ചെയ്യുന്നു.
സർവ്വലോകത്തിന് അനുഗ്രഹമായിട്ടാണ് തിരുനബിﷺയുടെ നിയോഗം. പ്രകീർത്തനങ്ങൾ പാടിപ്പറഞ്ഞ് വിശ്വാസിലോകമിന്ന് നബിദിനാരവത്തിലാണ്. അതെങ്ങനെയാണ് മീലാദുന്നബി വരുമ്പോൾ ഹൃദയത്തിലൊരൽപ്പം ഇമാനുളളവന് സന്തോഷിക്കാതിരിക്കാനാവുക?
തിരുനബിയെ വർണിക്കാൻ ഏറ്റവും അഭികാമ്യമായ ഭാഷയോ വാക്കുകളോ അവർക്കില്ലായിരുന്നു. റസൂലിന്റെ സൗന്ദര്യത്തിന്റെ പരിപൂർണത ഭാഷക്കില്ലായിരുന്നു. ആ സൗന്ദര്യത്തെ പൂർണമായി മനസ്സിലാക്കാനും സാധ്യമല്ലായിരുന്നു. തങ്ങളുടെ കണ്ണുകളിൽ കണ്ടത് മാത്രം അവർ വിവരിച്ചു.
ഒരാളുടെ സൗന്ദര്യനിർണയത്തിൽ ചർമത്തിന്റെ വർണത്തിന് നിർണായകമായ സ്ഥാനമുണ്ട്. അഭംഗിയുടെ ഒരു സാധ്യതയും തിരുനബിയുടെ വർണത്തിലോ ചർമത്തിന്റെ ഒരു ഘടകത്തിലോ നിഴലിച്ചിരുന്നില്ല. കാണുന്നവർക്കെല്ലാം മനോഹരമെന്ന് മാത്രം തോന്നിക്കുന്ന ഒന്നായിരുന്നു അത്.
കമനീയവും പരിപൂർണ്ണവുമായ മുഖകമലം തിരുനബിസൗന്ദര്യത്തിന്റെ മാറ്റുകൂട്ടുന്നു. അനിർവ്വചനീയമായ തിരുവദനത്തിന്റെ അനശ്വരമായ വിശേഷണങ്ങളിലൂടെയൊരു ഹൃദയസഞ്ചാരം.
ദൈവത്തെ ആര് സൃഷ്ടിച്ചു എന്ന ചോദ്യം നിരർഥകമാണ്. സ്രഷ്ടാവ് അനാദിയാണ്. ദൈവത്തെ ആര് സൃഷ്ടിച്ചു എന്ന ചോദ്യത്തിന്റെ സാരം ദൈവത്തിന് മുമ്പുള്ള സ്രഷ്ടാവ് ആരാണ് എന്നാണ്. മുമ്പ് എന്ന് പറയുന്നത് സമയത്തെ കുറിച്ചാണ്. സമയവും സ്ഥലവും സൃഷ്ടിയാണ്. സ്രഷ്ടാവിന് ഇവ രണ്ടുമില്ല.
ഐക്യസംഘത്തിന് മുജാഹിദ് പ്രസ്ഥാനവുമായും, മുജാഹിദ് പ്രസ്ഥാനത്തിന് അഗോള സലഫിസവുമായും സലഫിസത്തിന് സാമ്രാജ്യത്വവുമായുമുള്ള അടുപ്പം വ്യക്തമാണ്. തൊള്ളായിരത്തി ഇരുപതുകളിലെ കേരള മുസ്‌ലിം സമുദായത്തോട് മുജാഹിദ് പ്രസ്ഥാനം ചെയ്തതെന്തായിരുന്നു?